Kerala News
മലപ്പുറം പാങ് ചേണ്ടി പാറമ്മല്‍ എല്‍ പി സ്കൂളിലെ അധ്യാപകരാണിവർ. മരിച്ചവരില്‍ എട്ട്സ്ത്രീ കളും ഒരു പുരുഷനും ഉള്‍പ്പെടുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. അപകടസമയത്ത് ഡ്രൈവർ ഉള്‍പ്പെടെ 13 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
കേസ് അട്ടിമറിക്കാതിരിക്കാൻ ആവശ്യമായ നിയമസഹായം നല്‍കുമെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചിട്ടുണ്ട് എന്നും രണ്ട് അഭിഭാഷകരുടെ നിയമസഹായം നിതിന്റെ കുടുംബത്തിന് ഉറപ്പാക്കുമെന്നും ശിവകുമാർ പറഞ്ഞു. സംഭവത്തിലെ പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണം.
രക്തം വാർന്ന് ബോധരഹിതയായ സ്‌മിതയെ മറ്റ് അദ്ധ്യാപകർ ചേർന്ന് ആംബുലൻസില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പ്രഥമശുശ്രൂഷയ്‌ക്ക് ശേഷം കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്‌ടർമാർ നിർദേശിച്ചു.
ഡോ. റാമിനെതിരേ കണ്ണീരോടെയാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ അധ്യാപകന്റെ പൈശാചികമായ പ്രവര്‍ത്തികള്‍ ഓരോന്നായി പുറത്തുവരികയാണ്.
ങ്കക്കുന്ന് ഫാത്തിമ മാതാ പള്ളിയിലെ മുൻ അസിസ്റ്റന്റ് വികാരിയായിരുന്ന അഖിൽ ജോഷിയെയാണ് (33) കേളകം പൊലിസ് ഇൻസ്പെക്ടർ ഇതിഹാസ് താഹ പോക്സോ നിയമപ്രകാരംഅറസ്റ്റ് ചെയ്തത്.
1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
രേവന്ത് റെഡ്ഡി 'പോ മോനെ വിജയ' എന്ന് പറഞ്ഞതിനെക്കുറിച്ച് മാദ്ധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അതിനുള്ള മറുപടി വരുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഡാഷ് മോനെ രേവന്താ.. എന്നും പരാമർശം നടത്തി.
കോനൂർ സെന്റ് ജോസഫ്സ് പള്ളിയിലെ വികാരിയായിരിക്കെ നാലുദിവസം മുമ്പാണ് ഇടവകയിലെ ഒരു ബാലനോട് അച്ചൻ അതിക്രമം കാട്ടിയത്.
ചോദ്യം മനസ്സിലുണ്ടായാല്‍ മാത്രം പോരാ, അത് കൃത്യസമയത്ത് ചോദിക്കണം. ഞാൻ പോകാൻ നേരം പിന്നില്‍ നിന്ന് വിളിച്ചു ചോദിക്കുന്നതല്ല രീതി,' എന്ന് പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.