Kerala News

ജാനകി വിയുടെ വി ആരാണ്.. ട്രോളുമായി മന്ത്രി ശിവൻകുട്ടി

ജാനകി വിയുടെ വി ആരാണ്.. ട്രോളുമായി മന്ത്രി ശിവൻകുട്ടി

ആ വി ഞാൻ തന്നെയെന്ന് മന്ത്രി വി ശിവൻകുട്ടി. ജാനകി സിനിമയുടെ പെരുമാറ്റാൻ ഉള്ള സെൻസർ ബോർഡിന്റെ തീരുമാനത്തെ ട്രോളി ഫേസ്ബുക്കിൽ മന്ത്രിയുടെ പോസ്റ്റ്‌.

കണ്‍സഷൻവർധിപ്പിക്കാൻ കഴിയില്ല, വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിട്ട് തീരുമാനമെടുക്കും : കെ ബി ഗണേഷ്‌കുമാർ

കണ്‍സഷൻവർധിപ്പിക്കാൻ കഴിയില്ല, വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിട്ട് തീരുമാനമെടുക്കും : കെ ബി ഗണേഷ്‌കുമാർ

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ഒഴിവാക്കാൻ സാധിക്കില്ല. സ്ത്രീകളുടെയും കുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ പ്രധാനമെന്നും മന്ത്രി പറഞ്ഞു.

മയക്കുമരുന്ന് വ്യാപനത്തിനെതിരെ വൈറ്റ് ക്രോസ്സ് കമ്മ്യൂണിറ്റിയുടെ ക്യാമ്പയിൻ : കെ.എൻ. ഉണ്ണികൃഷ്ണൻ MLA ഉദ്ഘാടനം ചെയ്തു

മയക്കുമരുന്ന് വ്യാപനത്തിനെതിരെ വൈറ്റ് ക്രോസ്സ് കമ്മ്യൂണിറ്റിയുടെ ക്യാമ്പയിൻ : കെ.എൻ. ഉണ്ണികൃഷ്ണൻ MLA ഉദ്ഘാടനം ചെയ്തു

കെ.എൻ. ഉണ്ണികൃഷ്ണൻ MLA ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ലഹരിക്കെ എതിരായി മുളവുകാട് നിവാസികൾ ഒന്നിച്ചു

17 കാരനെ നിരന്തരം പീഡത്തിനിരയാക്കിയത് പ്രശസ്ത ധ്യാനഗുരു ഫാ.പോൾ തട്ടുപറമ്പിൽ: വൈദികൻ ഒളിവിൽ പോയത് ബിഷപ്പ് പാമ്പ്ലാനിയുടെ അറിവോടെയോ?

17 കാരനെ നിരന്തരം പീഡത്തിനിരയാക്കിയത് പ്രശസ്ത ധ്യാനഗുരു ഫാ.പോൾ തട്ടുപറമ്പിൽ: വൈദികൻ ഒളിവിൽ പോയത് ബിഷപ്പ് പാമ്പ്ലാനിയുടെ അറിവോടെയോ?

ഫാ. ജോസഫ് പാമ്പ്‌ളാനിയുടെ ഉറ്റ സുഹൃത്താണ് ഈ വൈദികൻ.പോലീസ് ഇയാൾക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി. സഭയുടെ ഉന്നത ബന്ധത്തിലുള്ള ഇയാളെ ഒളിവിൽ പോകാൻ സഹായിക്കുന്നത് സഭാധികാരികൾ ആണോയെന്ന സംശയം ബലപ്പെടുകയാണ്.

സംസ്ഥാനത്ത് ആകെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 727 ആയി

സംസ്ഥാനത്ത് ആകെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 727 ആയി

തിരുവനന്തപുരം :സംസ്ഥാനത്ത് ആകെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 727. കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചാലക്കുടിയില്‍ മിന്നല്‍ ചുഴലി; വ്യാപക നാശനഷ്ടം, മേല്‍ക്കൂരകള്‍ പറന്നുപോയി

ചാലക്കുടിയില്‍ മിന്നല്‍ ചുഴലി; വ്യാപക നാശനഷ്ടം, മേല്‍ക്കൂരകള്‍ പറന്നുപോയി

ഇന്ന് രാവിലെ ഒമ്ബതരയോടെയാണ് കാറ്റടിച്ചത്. മിന്നല്‍ ചുഴലിയില്‍ മരങ്ങള്‍ വീണും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ കാലവര്‍ഷക്കാലത്തും ഈ പ്രദേശത്ത് ചുഴലിയടിച്ചിരുന്നു. അന്നും ഏറെ നാശനഷ്ടമുണ്ടായി. ഇതിന്റെ നഷ്ടപരിഹാരം ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കവുങ്ങും ജാതിയുമടക്കം നിരവധി ഫലവൃക്ഷങ്ങളും കാറ്റില്‍ നശിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണതിനാല്‍ പ്രദേശത്ത് വൈദ്യുതി വിതരണവും താറുമാറായിട്ടുണ്ട്.

കൊച്ചി കടലിൽ സ്ഫോടന സാധ്യത :മുങ്ങിയ കപ്പലിൽ കാൽസ്യം കാർബൈഡ്

കൊച്ചി കടലിൽ സ്ഫോടന സാധ്യത :മുങ്ങിയ കപ്പലിൽ കാൽസ്യം കാർബൈഡ്

16 കണ്ടെയ്‌നർ കാത്സ്യം കാർബൈഡ് കപ്പലി​ലുണ്ട്. വെള്ളവുമായി സമ്പർക്കമുണ്ടായാൽ ഇത് അസറ്റിലിൻ വാതകമായി മാറി വൻസ്ഫോടനം സംഭവിക്കാം. മറ്റു 13 കണ്ടെയ്‌നറിൽ ഹാനികരമായ വസ്തുക്കളും കപ്പൽ ടാങ്കിൽ 450 ടണ്ണോളം ഇന്ധനവുമുണ്ട്. സ്ഫോടനമുണ്ടായാൽ എന്തെല്ലാം സംഭവിക്കുമെന്നത് പ്രവചനാതീതമാണ്. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ (70.38 കി. മി) അകലെ തിരക്കേറിയ കപ്പൽച്ചാലിന്റെ അടിത്തട്ടിലാണ് കപ്പലിപ്പോൾ.